ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻരേഖ സോഫ്റ്റ്വെയർ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ള അനുമതി നടപ്പാക്കുന്നത് തടഞ്ഞ ഉത്തരവ് ഹൈകോടതി നീട്ടി.മറ്റ് സർവിസ് സെന്ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നതടക്കം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ റീന സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്.മസ്റ്ററിങ് അക്ഷയ കേന്ദ്രം വഴി മാത്രം നടപ്പാക്കുന്നത് തടയുക, മസ്റ്ററിങ്ങിന് ഓപൺ പോർട്ടൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്. നേരത്തേ മേയ് രണ്ടുവരെ സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു.
വിധവ- അവിവാഹിതപെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങിയ ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിങ് നടത്തണം എന്ന തരത്തിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ജൂൺ വരെ അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിംഗ് നടത്തണം എന്ന രീതിയിൽ ഒരു നിർദ്ദേശം ഔദോഗികമായി നൽകിയിട്ടില്ലെന്നും മസ്റ്ററിംഗ് പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് തന്നെ പൂർത്തിയായതാണെന്നും സ്റ്റേറ്റ് ഡയറക്ടറുടെ ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു എന്ന വാർത്തകളും വരുന്നു , നേരിട്ട് ചെന്ന് തന്നെ മാസ്റ്ററിന് നടന്നതനാം 30 രൂപ ആണ് ഫീസ് ആയി നൽക്കുന്നത് , നമ്മളുടെ എല്ലാ രേഖയും അതിൽ ഉൾപ്പെടുത്തണം , എല്ലാ വർഷവും ജനുവരി മുതൽ ആണ് മാസ്റ്ററിങ് നടത്തുന്നത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,